ബംഗാളിൽ തൃണമൂൽ തനിച്ച്.

ന്യൂഡൽഹി : പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ സംഘത്തിന് വൻ തിരിച്ചടി നൽകുമെന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീക്കത്തിൽ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ബുധനാഴ്ച സഖ്യം പിൻവലിച്ചു. പശ്ചിമ ബംഗാളിൽ സീറ്റ് പങ്കിടൽ ചർച്ചകൾ നടക്കുകയും സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.ബംഗാളിലെ ഇന്ത്യൻ സഖ്യത്തിലെ പിരിമുറുക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും മമത അവസരവാദിയാണെന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയുടെ ആരോപണങ്ങളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തള്ളി മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം.ഇന്ത്യാ സഖ്യത്തിന്റെ നെടും തൂണായ…

Read More

എന്റെ നാല് മന്ത്രിമാരെ ജയിലിൽ അടച്ചാൽ ബിജെപിയുടെ എട്ട് പേരെ ജയിലിൽ അടയ്ക്കും; മമത.

മഹുവ മൊയ്ത്രവിഷയത്തിൽ ആദ്യ പ്രതികരണവുമായി മമത. കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാൻ ബി.ജെ.പി ആസൂത്രണം ചെയ്യുകയാണെന്നും എന്നാല്‍ ഇത് അവര്‍ക്ക് 2024ലെ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തില്‍ ഇതാദ്യമായാണ് മമത ബാനര്‍ജി പ്രതികരിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാൻ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ പിന്തുണക്കുന്നുവെന്ന സൂചനയാണ് മമതയുടെ മറുപടി. ആരോപണം ഉയര്‍ന്നതുമുതല്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ മഹുവയെ പിന്തുണച്ച്‌ രംഗത്ത്…

Read More

ശാന്തിനികേതനിലെ ഫലകത്തിൽ നിന്നും ടാഗോറിന്റെ പേര് ഒഴിവാക്കിയത് അംഗീകരിക്കില്ല; മമതാ ബാനർജി .

കൊൽക്കത്ത:യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍വന്ന ശാന്തിനികേതനിലെ ഫലകത്തിൽ നിന്നും ടാഗോറിന്റെ പേര് മാറ്റിയത് അംഗീകരിക്കാൻ ആവില്ലെന്ന് മമത ബാനർജി . ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചതിന്റെ സ്മരണാർത്ഥമാണ് ഫലകം സ്ഥാപിച്ചത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ സ്ഥാപിച്ച ഫലകത്തില്‍ നിന്ന് രബീന്ദ്രനാഥ ടാഗോറിന്റെ പേര് ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയത്. ഉടന്‍ തന്നെ ഫലകത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ്…

Read More

ബംഗാളിൽ മമതയുമായി സഖ്യമില്ല;സീതാറാം യെച്ചൂരി .

കൊൽക്കത്ത:ബംഗാളില്‍ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐഎം. ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും ബംഗാളില്‍ മമത ബാനര്‍ജിയുമായി സഹകരണം വേണ്ടെന്നനാണ് സിപിഐഎം നിലപാട്.ബംഗാളില്‍ തെരഞ്ഞെടുപ്പ് സഖ്യമോ, സീറ്റ് ധാരണയോ വേണ്ടെന്നാണ് സിപിഐഎം തീരുമാനം. സംസ്ഥാന ഘടകത്തിന്റെ നിലപാട് ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം അംഗീകരിച്ചു.ബംഗാളില്‍ ബിജെപിയും ടിഎംസിയും ഒരു പോലെ ശത്രുക്കള്‍ എന്ന നിലപാട് തുടരും. അതേസമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം.മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും…

Read More

ധുപ്ഗുരി ബിജെപിക്ക് തിരിച്ചടി;നേട്ടം കൊയ്ത് ടി എം സി .

ബെസ്റ്റ് ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ധുപ്ഗുരി സീറ്റ് ബിജെപിക്ക് നഷ്ടപ്പെട്ടു.ഇവിടെ ടിഎംസി 4,000 വോട്ടുകൾക്ക് വിജയിച്ചു ധുപ്ഗുരി അസംബ്ലി സീറ്റ് ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് പിടിച്ചെടുതുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൻറെ സ്ഥാനാർത്ഥി നിർമൽ ചന്ദ്ര റോയ് 4,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Read More

ഉദയഗിരി സ്റ്റാലിനെ തള്ളി മമത; ഞാൻ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നു.

കൊൽക്കത്ത: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും മമത പറഞ്ഞു. സനാതനധര്‍മത്തെ താൻ ബഹുമാനിക്കുന്നു. ഉദയനിധി ജൂനിയറാണ് ചിലപ്പോള്‍ കാര്യങ്ങള്‍ അറിയില്ലായിരിക്കും പരാമര്‍ശം നടത്തിയതെന്നും മമത കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് ഉദയനിധി സ്റ്റാലിൻ സനാതന ധര്‍മ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധര്‍മത്തെ പ്രതിരോധിക്കുകയല്ല തുടച്ച്‌ നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ…

Read More