Manipur Violence: Nearly 50 Houses Torched in Fresh Naga–Kuki Clashes.

Imphal: Fresh ethnic violence has erupted in Manipur’s Ukhrul district, where armed miscreants allegedly set fire to nearly 50 houses and exchanged heavy gunfire, intensifying tensions between the Tangkhul Naga and Kuki communities. What Happened The violence broke out in the Litan area following tensions linked to the alleged assault of a Tangkhul Naga community…

Read Full News

PM Modi Visits Manipur for First Time Since 2023 Ethnic Violence, Announces Projects Worth ₹8,500 Crore.

IMPHAL, India – In a long-awaited visit, Prime Minister Narendra Modi arrived in Manipur on Saturday, his first visit to the state since the outbreak of ethnic violence in May 2023. The visit, which has been described as an attempt to provide a “healing touch,” included the announcement of development projects worth ₹8,500 crore, aimed…

Read Full News

Indian Army Reportedly Conducts Major Drone Strike on ULFA-I Camps in Myanmar; Senior Commander Nayan Asom Among Alleged Casualties.

Manipur– July 13, 2025 – The Indian Army has reportedly carried out a significant cross-border drone strike targeting camps of the United Liberation Front of Assam (ULFA-I) located in Myanmar. Unconfirmed reports suggest that several insurgents, including a high-ranking commander, may have been killed in the operation. According to various media reports, four ULFA-I camps…

Read Full News

മണിപ്പൂരിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10000 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി: മുഖ്യമന്ത്രി ബിരേൻ സിംഗ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മണിപ്പൂരിൽ പതിനായിരത്തിലധികം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അറിയിച്ചു. 12-ാം മണിപ്പൂർ നിയമസഭയുടെ ആറാം സമ്മേളനത്തിൽ കോൺഗ്രസ് എംഎൽഎ ഒക്രം സുർജകുമാർ സിംഗ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മ്യാൻമർ, ബംഗ്ലാദേശ്, നോർവേ, ചൈന, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് 10,675 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയതായി എം.എൽ.എ സുർജകുമാർ ഒക്രാമിൻ്റെ ചോദ്യത്തിന് മറുപടിയായി ബിരേൻ പറഞ്ഞു.  നൽകിയ വിവരമനുസരിച്ച്, ജില്ല തിരിച്ചുള്ള അനധികൃത…

Read Full News

മണിപ്പൂരിൽ ഭീകരർ ആയുധം വെച്ച് കീഴടങ്ങി;സായുധ വിമത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷൻ ഫ്രണ്ടാണ്  കീഴടങ്ങിയത്.

ഇംഫാല്‍: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമായി ആയുധം താഴെവച്ച്‌ കീഴടങ്ങി മെയ്‌തേയ് വിമതര്‍ . മണിപ്പൂരിലെ പ്രധാന സായുധ വിമത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷൻ ഫ്രണ്ടാണ് സര്‍ക്കാരുമായി സമാധാന കരാര്‍ ഒപ്പുവച്ചത് . കരാറില്‍ ഒപ്പുവച്ചശേഷം സംഘടനയിലെ അംഗങ്ങള്‍ തങ്ങളുടെ ആയുധങ്ങള്‍ സൈന്യത്തിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇതിന്‍റെ വീഡിയോ അദ്ദേഹത്തിന്‍റെ ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.സായുധ സംഘം അക്രമം ഉപേക്ഷിച്ച്‌ സമാധാന കരാറില്‍ ഒപ്പിട്ടത് ചരിത്രപരമായ നാഴികക്കല്ലാണെന്ന്…

Read Full News

മാസങ്ങൾക്ക് ശേഷം മണിപ്പൂരിൽ മന്ത്രിസഭ യോഗം ചേർന്നു;കുക്കി മന്ത്രിമാർ യോഗം ബഹിഷ്കരിച്ചു.

മണിപ്പൂരിൽ കലാപത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ബുധനാഴ്ച ഉഖ്രുൽ ജില്ലയിലായിരുന്നു യോഗം. ഈ നിർണായക കാബിനറ്റ് യോഗത്തിൽ കുക്കി മന്ത്രിമാരായ നെംച കിപ്‌ജെൻ, ലെറ്റ്‌പാവോ ഹാക്കിപ്പ് എന്നിവർ പങ്കെടുത്തില്ല. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപമാണ് അവരുടെ അസാന്നിധ്യത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ 12  ബിജെപി  കൗൺസിൽ മന്ത്രിമാരാണുള്ളത്. 10 കുക്കി എംഎൽഎമാർ ഉൾപ്പെടെ 60 അംഗങ്ങളാണ് മണിപ്പൂർനിയമസഭയിലുള്ളത്.  മന്ത്രിസഭ യോഗത്തിൽ…

Read Full News

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം.

  ഇംഫാലിലെ പ്രത്യേക കോടതി ജാമ്യത്തില്‍ വിട്ടയച്ച അഞ്ച് പ്രതികളിൽ ഒരാളെ കേന്ദ്ര സുരക്ഷാ ഏജന്‍സി വീണ്ടും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വീണ്ടും അറസ്റ്റിലായ യുവാവിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജാമ്യം ലഭിച്ചതിന് പിന്നാലെ അറസ്റ്റിലായ നാല് പേരെ കുടുംബാംഗങ്ങളോടൊപ്പം അയച്ചിരുന്നെന്നുംഎന്നാല്‍, നിരോധിത പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മുന്‍ കേഡറായ മൊയ്രംഗ്തേം ആനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്തതായും പ്രതിഷേധക്കാര്‍ പറഞ്ഞു. ‘എന്റെ ഭര്‍ത്താവിനെ 10 വര്‍ഷത്തിലേറെ…

Read Full News

മണിപ്പൂർ കലാപം;എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയ്‌ക്കെതിരെ പൊലീസ് കേസ്.

ഇംഫാല്‍: മണിപ്പുര്‍ കലാപവുമായി സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം വിപരീതഫലമാണ് ഉണ്ടാക്കിയതെന്നും ഇംഫാലിലെ മാധ്യമങ്ങള്‍ കുക്കി വിരുദ്ധവികാരം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് ‘വ്യാജവും കെട്ടിച്ചമച്ചതും സ്‌പോണ്‍സേര്‍ഡും’ ആണെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. ഇംഫാലിലെ സാമൂഹികപ്രവര്‍ത്തകന്‍ എന്‍.ശരത് സിങ് നല്‍കിയ പരാതിയിലാണു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 7 മുതല്‍ 10 വരെ മണിപ്പുര്‍ സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട് തയാറാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, സഞ്ജയ് കപുര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബന്ധപ്പെട്ട…

Read Full News

അസം റൈഫിൾ സ്റ്റേറ്റ് വിടണം ; അഭ്യർഥനയുമായി മണിപ്പൂർ ബി ജെ പി.

ഇംഫാല്‍: ആസാം റൈഫിള്‍സിനെ മണിപ്പുരില്‍നിന്നു പിൻവലിക്കണമെന്നു സംസ്ഥാന ബിജെപി യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.ആസാം റൈഫിള്‍സിനു പകരം മറ്റേതെങ്കിലും പാരാമിലിട്ടറി സംഘത്തെ സംസ്ഥാനത്തു നിയോഗിക്കണമെന്നു പ്രധാനമന്ത്രിക്കു നല്കിയ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. മണിപ്പുര്‍ കലാപം ആരംഭിച്ച ദിവസം മുതല്‍ നിഷ്പക്ഷത പുലര്‍ത്തുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും ആസാം റൈഫിള്‍സ് പരാജയപ്പെട്ടുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവിയും ഉപാധ്യക്ഷൻ ചിദാനന്ദയും ഒപ്പിട്ട നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Read Full News