Lakshadweep Now Within Easy Reach: Major Relaxation in Permit Rules as Modi’s ‘Lakshadweep Plan’ Gains Momentum.

India’s picturesque island territory of Lakshadweep is becoming far more accessible to tourists after authorities significantly relaxed travel permit regulations. The administration has removed two major requirements for visitors — the mandatory Police Clearance Certificate (PCC) and local sponsorship requirement — making travel to the islands much easier than before. The move is being viewed…

Read Full News

Lakshadweep Allows Alcohol Service on Ten Islands; Collector’s Order Sparks Tourism Push and Social Debate.

Kavaratti: In a significant policy shift, authorities in Lakshadweep have issued an order permitting the service of alcohol on ten islands in the Union Territory. The decision, issued by the district administration, allows licensed resorts and designated tourism establishments to serve alcohol under regulated conditions. Officials stated that the move is aimed at promoting tourism…

Read Full News

“Bitra Island Acquisition Sparks Outcry: Lakshadweep Residents Protest Central Government’s Strategic Move”.

NEW DELHI: The Central Government has initiated the process to acquire Bitra, one of the smallest inhabited islands in the Lakshadweep archipelago, for defense and strategic purposes. This move has sparked strong opposition from the island’s approximately 105 resident families and local political leaders. According to a notification issued by the Lakshadweep Revenue Department on…

Read Full News

ലക്ഷദ്വീപിൽ വിദ്യാഭ്യാസ പരിഷ്കരണം; എസ്.സി.ഇ.ആര്‍.ടി സിലബസ് നിർത്തലാക്കുന്നു , ഇനി സി ബി എസ് സി.

കൊച്ചി:ലക്ഷദ്വീപില്‍ മലയാളം മീഡിയം സ്കൂളുകള്‍ നിര്‍ത്തലാക്കാൻ തീരുമാനമെടുത്ത് അഡ്മിനിസ്ട്രേഷൻ. എസ്.സി.ഇ.ആര്‍.ടി സിലബസ് അനുസരിച്ചുള്ള മലയാളം മീഡിയം ക്ലാസുകളെ സി.ബി.എസ്.ഇ ഇംഗ്ലിഷ് മീഡിയത്തിലേക്ക് മാറ്റാനാണ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിട്ടിരിക്കുന്നത്.മലയാളം ഐശ്ചിക വിഷയമായി പഠിക്കാം എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനം അടുത്ത അധ്യയന വര്‍ഷം മുതല്‍ സിബിഎസ്‌ഇ സിലബസ് പ്രകാരം ആയിരിക്കും. അതേസമയം മലയാളം മീഡിയം പൂര്‍ണമായും ഇല്ലാതാകുന്നതോടെ അറബി ഭാഷ പഠിക്കാൻ അവസരം ഉണ്ടാകില്ല. ഉന്നത വിദ്യാഭ്യാസ നിലവാരത്തിനും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ…

Read Full News

എം പി മുഹമ്മദ് ഫൈസലിന് വീണ്ടും അയോഗ്യത.

കവറത്തി:ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റ് ഇത് വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറക്കി.വധശ്രമക്കേസില്‍ കുറ്റകാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോക്സാഭാംഗത്വം റദ്ദാക്കിയത്. ഹൈക്കോടതി വിധി ചൂണ്ടികാട്ടിയാണ് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്.ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്.വധശ്രമക്കേസിൽ കവരത്തി കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് ഇയാളെ ആദ്യം അയോഗ്യനാക്കിയത്

Read Full News

ഉച്ചഭക്ഷണത്തിൽ ചിക്കനും ബീഫും ഒഴിവാക്കിയ നടപടി; സുപ്രീംകോടതിയും കൈവിട്ടു.

കവറത്തി :സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതില്‍ മാംസാഹാരം ഒഴിവാക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.ഉച്ചഭക്ഷണത്തിന്റെ മെനുവില്‍ നിന്ന് ചിക്കന്‍, ബീഫ്, മറ്റ് മാംസം എന്നിവ ഒഴിവാക്കിയ നടപടിയിലും മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തില്‍ ദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാൻ നിര്‍ദേശിക്കുന്ന ഉത്തരവിലും ഇടപെടാനാണ് സുപ്രീകോടതി വിസമ്മതിച്ചത്. ഇത്തരത്തിലുള്ള നയപരമായ വിഷയങ്ങളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കവരത്തി ദ്വീപ് നിവാസിയായ അഡ്വക്കേറ്റ് അജ്മല്‍ അഹമ്മദ് സമ‍ര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി…

Read Full News

വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് സുപ്രീംകോടതി തിരിച്ചടി.

കവറത്തി :വധശ്രമക്കേസിൽ ലക്ഷദ്വീപിൽ നിന്നുള്ള ലോക്‌സഭാ എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷയും ശിക്ഷയും സസ്‌പെൻഡ് ചെയ്‌ത കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.ആറാഴ്‌ചയ്‌ക്കുള്ളിൽ പുതിയ പരിഗണനയ്‌ക്കായി സുപ്രീം കോടതി വിഷയം വീണ്ടും ഹൈക്കോടതിയിലേക്ക്‌ മാറ്റി.ഈ കാലയളവിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അപ്പീൽ ഹൈക്കോടതി വീണ്ടും പരിഗണിക്കേണ്ടിവരും.കേസിൽ ലോക്‌സഭാ എംപിയുടെ ശിക്ഷയും ശിക്ഷയും താൽക്കാലികമായി നിർത്തിവച്ചതിൽ ഹൈക്കോടതിയുടെ സമീപനം തെറ്റാണെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.ഈ വർഷമാദ്യം കേന്ദ്രമന്ത്രി പി എം സയീദിന്റെ…

Read Full News