മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; നിരവധി എംഎൽഎമാർ രാജിവെക്കാൻ ഒരുങ്ങുന്നു.

ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്ബല്‍ മേഖലയിലെ നേതാക്കളാണ് ബിജെപി വിട്ടത്.ജ്യോതിരാദിത്യ സിന്ധ്യയുടെ ടീമിനെയാണ് പുറത്തുപോയവര്‍ കുറ്റപ്പെടുത്തുന്നത്. ഈ ആഴ്ച ബിജെപിയുടെ രണ്ട് പ്രധാനപ്പെട്ട നേതാക്കള്‍ രാജിവെച്ചു. രണ്ട് തവണ എംഎല്‍എയായ ഗിരിജ ശങ്കര്‍ ശര്‍മ വെള്ളിയാഴ്ചയാണ് ബിജെപി വിട്ടത്. പതിറ്റാണ്ടുകളായി ഗിരിജ ശങ്കര്‍ ശര്‍മയുടെ കുടുംബത്തിന് ബിജെപിയുമായി ബന്ധമുണ്ട്. ഇറ്റാര്‍സി എന്നറിയപ്പെട്ടിരുന്ന ഹൊസംഗബാദ് നിയമസഭാ സീറ്റില്‍ 1990 മുതല്‍…

Read Full News

മധ്യപ്രദേശിൽ വമ്പൻ ഓഫറുമായി ബിജെപി .

ഭോപാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം. നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജനപ്രിയ പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.സംസ്ഥാനത്തെ 230 നിയമസഭാസീറ്റില്‍ 18 എണ്ണത്തില്‍ വനിതാവോട്ടര്‍മാരാണ് കൂടുതല്‍. 13.39 ലക്ഷം പുതിയ വോട്ടര്‍മാരില്‍ 7.07 ലക്ഷം സ്ത്രീകളാണ്.നിലവില്‍ 30 ശതമാനമാണ് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ജോലികളില്‍ സംവരണം. ഇതാണ് 35 ശതമാനമാക്കുന്നത്. അധ്യാപകജോലിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.ലാഡ്‌ലി ബെഹന പദ്ധതിവഴി സ്ത്രീകള്‍ക്ക് മാസംതോറും നല്‍കുന്ന 1000…

Read Full News