കാശ്മീരിൽ ഇന്ത്യ സഖ്യം തകർന്നു.

ശ്രീനഗർ:പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) കാശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കും.പിഡിപി നേതാവായ മെഹബൂബ മുഫ്തിയാണ് ഇക്കാര്യം മാധ്യമങ്ങളോട് ആയി പറഞ്ഞത്. ഇന്ത്യാ ബ്ലോക്ക് പാർട്ണർ നാഷണൽ കോൺഫറൻസ് (എൻസി) മേഖലയിലെ മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സഖ്യത്തിൽ വിള്ളൽ വീണത്.ഇന്ത്യൻ ബ്ലോക്കിൻ്റെ സീറ്റ് വിഭജന കരാറിൻ്റെ ഭാഗമായി ജമ്മുവിൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ നൽകുമ്പോൾ കശ്മീരിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് അറിയിച്ചതിന് പിന്നാലെയാണ് മുഫ്തിയുടെ…

Read More

സ്വന്തം പാർട്ടിയുമായി കാശ്മീരിൽ ജനവിധി തേടി ഗുലാം നബി ആസാദ്.

ശ്രീനഗർ:ഗുലാംനബി ജനവിധി തേടുന്നു.കശ്മീരിലെ അനന്തനാഗ്-രജൗരി മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുക. ആസാദിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി(ഡി.പി.എ.പി) യാണ് വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഡി.പി.എ.പി ചെയർമാൻ ഗുലാം നബി ആസാദ് അനന്തനാഗ്-രജൗരി ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കും. ഇന്ന് ചേർന്ന ഡി.പി.എ.പി വർക്കിങ് കമ്മിറ്റി മീറ്റിങ്ങിലാണ് തീരുമാനമെടുത്തത്.- പാർട്ടിയുടെ മുഖ്യവക്താവ് സല്‍മാൻ നിസാമി എക്സില്‍ കുറിച്ചു. കോണ്‍ഗ്രസ് വിട്ട് 2022-ലാണ് ഗുലാം നബി ആസാദ് ഡി.പി.എ.പി രൂപവത്കരിച്ചത്. 2014-ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദംപുർ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും…

Read More

1250 സ്കൂളുകളുമായി സേവാഭാരതി കശ്മീരിൽ ചുവടുറപ്പിക്കുന്നു.

മാർച്ച് 28 ന് ന്യൂസ് 18-ൻ്റെ ഒരു പ്രത്യേകറിപ്പോർട്ട് അടിസ്ഥാനമാക്കി പ്രസിദ്ധീകരിക്കുന്നത്.  ശ്രീനഗർ:രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ (ആർഎസ്എസ്) അനുബന്ധ സംഘടനയായ സേവാഭാരതി 1250 സ്കൂളുകൾ സ്ഥാപിക്കുകയും അവരെ ദേശസ്നേഹത്തിൻ്റെയും ‘ഭാരതീയതയുടെയും’ പ്രാധാന്യവും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അസാധാരണമായ പ്രവർത്തനം കാശ്മീർ താഴ്വരയിൽ ചെയ്തതായി വെളിപ്പെടുത്തി. . ഏകൽ വിദ്യാലയ അഭിയാൻ പ്രോജക്‌റ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ആർഎസ്എസിൻ്റെ വിദ്യാഭ്യാസ സംരംഭമെന്ന് വിശ്വസിക്കപ്പെടുന്ന ഈ സംഘടന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു, അവരിൽ 95% മുസ്ലീങ്ങളും, ‘ഹിന്ദുസ്ഥാനി’, ‘ഭാരതീയത’, ‘കാശ്മീരിയത്ത്’ എന്നിവയുടെ യഥാർത്ഥ മൂല്യങ്ങൾ….

Read More

മോദിക്കെതിരെ അപകീർത്തികരമായ പ്രതികരണം; മൂന്ന് മാലി മന്ത്രിമാർക്കെതിരെ നടപടി.

മാലി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് വൻ വിവാദമായതിനെ പിന്നാലെ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്തു.മറിയം ഷിവുന, മല്‍ഷ, ഹസൻ സിഹാൻ എന്നീ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തതായി മാലിദ്വീപ് സര്‍ക്കാര്‍ വക്താവ് ഇബ്രാഹിം ഖലീലിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടെ…

Read More

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ജാവേദ് അഹമ്മദ് മട്ടൂ ദല്‍ഹിയില്‍ പിടിയിലായി.

ന്യൂദല്‍ഹി: കശ്മീരിലെ 11 തീവ്രവാദ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു, ഇന്ത്യ ഇത്രയും കാലം തേടിക്കൊണ്ടിരുന്ന കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ജാവേദ് അഹമ്മദ് മട്ടൂ ദല്‍ഹിയില്‍ വ്യാഴാഴ്ച അറസ്റ്റിലായി.കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ജാവേദ് അഹമ്മദ് മട്ടുവിനെ വലയിലാക്കിയത്. ജാവേദ് അഹമ്മദ് മട്ടൂവില്‍ നിന്നും മോഷ്ടിച്ച ഒരു കാറും തോക്കും അഞ്ച് ലൈവ് കാട്രിഡ്ജും പിടികൂടിയിട്ടുണ്ട്.കാശ്മീരിൽ നിന്ന് ജീവിച്ചിരിക്കുന്ന അവസാനത്തെ എ++ ഭീകരരിൽ ഒരാളായി പോലീസ് വിശേഷിപ്പിച്ച മാട്ടൂ, തീവ്രവാദ പ്രവർത്തനങ്ങൾ മാത്രമല്ല,…

Read More

പൂഞ്ച് ഭീകരാക്രമണം മരണം അഞ്ചായി .

ശ്രീനഗർ:ജമ്മു കശ്മീരിലെ  പൂഞ്ച്  ജില്ലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ എണ്ണം അഞ്ചായി. ആയുധധാരികളായ ഭീകരർ നടത്തിയ ഒളിയാക്രമണത്തിൽഅഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ധേര കി ഗാലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർഹിൽ ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് ആക്രമണമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊടും വളവുള്ള ധാത്യാർ മോർ പ്രദേശത്ത് വച്ച് സൈനിക വാഹനങ്ങൾ വേഗത കുറച്ചപ്പോൾ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കൊടും വളവുകളും കുണ്ടുംകുഴിയുമുള്ള റോഡും കാരണം സൈനിക വാഹനങ്ങൾ വേഗത…

Read More

കോൺഗ്രസ് ഞങ്ങളെ പറഞ്ഞു പറ്റിച്ചു; ഒമർ അബ്ദുള്ള .

ശ്രീനഗർ : തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച്‌ പ്രതിപക്ഷ സഖ്യരൂപീകരണത്തിന് നേതൃത്വം നല്‍കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള.തെരഞ്ഞെടുപ്പു സാധ്യതകളെക്കുറിച്ച്‌ കോണ്‍ഗ്രസ് സഖ്യകക്ഷികളെ തെറ്റിദ്ധരിപ്പിച്ചു. ഇനി സഖ്യത്തിനില്ല. ഒറ്റയ്‌ക്ക് മത്സരിക്കും. താഴെത്തട്ടിലെ ജനവികാരം മനസിലാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല, ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഭാവിയില്‍ ഐഎന്‍ഡിഐഎയ്‌ക്ക് പ്രതീക്ഷിക്കാനൊന്നുമില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ഭാവിയില്‍ ഞങ്ങള്‍ വിജയിക്കില്ല. ബുധനാഴ്ച ഉച്ചഭക്ഷണത്തിന് ഐഎന്‍ഡിഐഎ…

Read More

സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റ് കാശ്മീർ എൻഐടിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു.

ശ്രീനഗർ:മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സമൂ​ഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്ന് ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രതിഷേധം . വിദ്യാർത്ഥി പ ഷെയർ ചെയ്ത പോസ്റ്റിലാണ് പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസെടുത്തു. സമൂ​ഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർത്ഥിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നഗരത്തിലെ നൈജീൻ ഏരിയയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ രണ്ട് ഗേറ്റുകളും വിദ്യാർത്ഥികൾ തടഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റ് മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.  സോഷ്യൽ മീഡിയയിൽ പോസ്റ്റ്…

Read More

രജൗരിഏറ്റുമുട്ടൽ ;സൈന്യം വെടിവെച്ച് വീഴ്ത്തിയത് പാക്കിസ്ഥാൻ ഭീകരനെ .

ജമ്മു :കശ്മീരിലെ രജൗരി ജില്ലയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിത്താവളമായി ഉപയോഗിച്ച ഗുഹയുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇന്നലെ മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി . കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഒളിത്താവളത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. വാർത്താ ഏജൻസിയായ എഎൻഐ എക്സിലൂടെ പോസ്റ്റ് ചെയ്ത…

Read More

കാശ്മീരിൽ ഭീകരാക്രമണ പദ്ധതി തകർത്തു; നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.

ജമ്മു :കാശ്മീരില്‍ ആയുധങ്ങളുമായി അഞ്ചു ലഷ്കര്‍ ഭീകരര്‍ അറസ്റ്റില്‍. ആദില്‍ ഹുസൈൻ വാനി, സുഹൈല്‍ അഹമ്മദ് ധര്‍, ഐത്‌മാദ് അഹമ്മദ് ലാവെ, മെഹ്‌രാജ് അഹമ്മദ് ലോണ്‍, സബ്‌സര്‍ അഹമ്മദ് ഖാര്‍ എന്നിവരാണ് അറസ്റ്റിലായത്.ഭീകരാക്രമണത്തിന് പദ്ധതിയിട്ടാണ് ഇവര്‍ എത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.രണ്ട് പിസ്റ്റളുകൾ, മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, ഒരു യുബിജിഎൽ, രണ്ട് പിസ്റ്റൾ മാഗസിനുകൾ, 12 പൊയിസ്റ്റൾ റൗണ്ടുകൾ, 21 എകെ 47 റൗണ്ടുകൾ എന്നിവയുൾപ്പെടെ വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി സൈന്യം പ്രസ്താവനയിൽ…

Read More