സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം: തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്, ശനിയാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്, തിരുവനന്തപുരം മുതല്‍ ഇടുക്കി…

Read More

സ്ഥിതീകരിച്ചു;ഇറാൻ പ്രസിഡണ്ടും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടു.

ടെഹ്‌റാൻ :ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയും അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ഡോൾഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് നിന്ന് “അതിജീവിച്ചവരെ ആരെയും” കണ്ടെത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. “ഹെലികോപ്റ്റർ കണ്ടെത്തുമ്പോൾ യാത്രക്കാർ ആരും ജീവിച്ചിരിക്കുന്നതിൻ്റെ ഒരു സൂചനയും ഇല്ല.” സ്റ്റേറ്റ് ടിവി പറഞ്ഞു. “പ്രതികൂല കാലാവസ്ഥയ്‌ക്കിടയിൽ മണിക്കൂറുകളോളം പർവതപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയ ശേഷമാണ് രക്ഷാസംഘങ്ങൾ തകർന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. അത് ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ച നിലയിൽ ആയിരുന്നു.” ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട്…

Read More

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ( ഞായര്‍) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ ലഭിക്കുന്ന അതിതീവ്രമായ മഴയാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഈ നാലുജില്ലകളില്‍ അതിതീവ്രമഴ തുടരും….

Read More

എട്ടു ലക്ഷം പേരുടെ റുവാണ്ടൻ കൂട്ടക്കൊല;ട്രിബ്യൂണൽദൗത്യം അവസാനിപ്പിച്ചു.

1994-ൽ 800,000-ത്തിലധികം പേരുടെ ജീവൻ പൊലിഞ്ഞ 1994-ലെ വംശഹത്യയ്‌ക്ക് പരിസമാപ്തി.ഇരകൾക്ക് നീതി നേടിക്കൊടുത്തുകൊണ്ട് റുവാണ്ടയ്‌ക്കായുള്ള യുദ്ധക്കുറ്റങ്ങളുടെ ട്രിബ്യൂണൽ അതിൻ്റെ 29 വർഷത്തെ ദൗത്യം അവസാനിപ്പിച്ചു. കഴിഞ്ഞമാസം 30 ന് നടന്ന ഒരു വീഡിയോ കോൺഫറൻസിൽ, ട്രൈബ്യൂണൽ പ്രോസിക്യൂട്ടർ സെർജ് ബ്രമ്മെർട്‌സും ഒളിച്ചോടിയവരെ ട്രാക്ക് ചെയത ടീമിൻ്റെ നേതാക്കളും സംയുക്തമായി ശേഷിക്കുന്ന പ്രതികളുടെ വിധി വ്യക്തമാക്കി. 92 കുറ്റാരോപിതരുടെ പട്ടികയിലെ അവസാന രണ്ട് പേരുകളായ ചാൾസ് സികുബ്‌വാബോയും റയാൻഡികായോയും മരണമടഞ്ഞെന്നും അവരെ അടയാളപ്പെടുത്താത്ത ശവക്കുഴികളിൽ അടക്കം ചെയ്തിട്ടുണ്ടെന്നും കൃത്യമായ…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത; ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ( red alert in 4 districts of kerala ) മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം ഇന്ന് എത്തിയതായി കേന്ദ്ര…

Read More

ആന്ധ്രയുടെ റിമോട്ട് കൺട്രോൾ മോഡിയുടെ കയ്യിൽ ;രാഹുൽ.

കഡപ്പ :ആന്ധ്ര നിയന്ത്രിക്കുന്നത് ‘ബി.ജെ.പി ബി’ ടീമാണ്. ബി ഫോർ ബാബു, ജെ ഫോർ ജഗൻ, പി ഫോർ പവൻ. ഈ മൂന്ന് പേരുടെയും റിമോട്ട് കണ്‍ട്രോള്‍ നരേന്ദ്ര മോദിയുടെ പക്കലാണെന്നും കഡപ്പയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് രാഹുല്‍ പറഞ്ഞു. ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജഗൻ മോഹൻ, ജനസേന സ്ഥാപകൻ പവൻ കല്യാണ്‍ എന്നിവർക്കുവേണ്ടിയാണ് ബി.ജെ.പി നിലകൊള്ളുന്നത്. ഇ.ഡിയും സി.ബി.ഐയും ഉള്‍പ്പെടെയുള്ള ഏജൻസികള്‍ ഉള്ളതിനാല്‍ ഈ നേതാക്കള്‍ മോദിയുടെ നിയന്ത്രണത്തിലാണ്. രാജശേഖര റെഡ്ഡി തന്റെ…

Read More

ബഹുഭാര്യത്വം അസമിൽ 6000 ത്തോളം പേരെ ജയിലിൽ അടച്ചതായി ഹിമന്ത ബിശ്വ ശർമ്മ.

ഒന്നിലധികം പെൺകുട്ടികളെ വിവാഹം കഴിച്ചതിന് അസമിലെ ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള 6,000 ത്തിലധികം വ്യക്തികൾ ജയിലിൽ പോയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലൗ ജിഹാദ് പ്രചരിപ്പിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച ശർമ്മ അസമിൽ ഉടൻ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ഒരാൾക്ക് ഒരു…

Read More

സാംപിത്രോദ രാജിവച്ചു.

ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച്‌ സാം പിത്രോദ(സത്യനാരായണ ഗംഗാറാം പിത്രോഡ) ഒഡീഷയിൽ ജനിച്ച ഇദ്ദേഹത്തിൻ്റെ കർമ്മമണ്ഡലം ഇപ്പോൾ അമേരിക്കയിലാണ് , പിത്രോഡയുടെ വംശീയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. തീരുമാനം പിത്രോദ സ്വയം എടുത്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇന്ത്യക്കാര്‍ ആഫ്രിക്കക്കാരെയും അറബികളെ പോലെയും ചൈനീസ് വംശജരെ പോലെയും യൂറോപ്യൻസിനെ പോലെയും ആണ് എന്ന്  ഇംഗ്ലീഷ് ദിനപത്രമായ സ്‌റ്റേറ്റ്‌സ്‌മാനുമായുള്ള  നല്‍കിയ അഭിമുഖത്തിലാണ് സാം പിത്രോദ വിവാദപരമായ…

Read More

കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണം.

ന്യൂഡൽഹി :നിരോധിത തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിൽ (എസ്എഫ്‌ജെ) നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചെന്നാരോപിച്ച് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണത്തിന് ഡൽഹി എൽജി ആവശ്യപ്പെട്ടതായി രാജ് നിവാസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര പാൽ ഭുള്ളറിനെ മോചിപ്പിക്കാൻ കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ നിന്ന് 16 മില്യൺ ഡോളർ (ഏകദേശം 133 കോടി രൂപ) കൈപ്പറ്റിയതായി സക്‌സേനയ്ക്ക് പരാതി ലഭിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ…

Read More

സ്വർണക്കടത്ത്;അഫ്ഗാൻ നയതന്ത്രജ്ഞ രാജിവച്ചു.

ഡല്‍ഹി: സ്വർണക്കടത്ത് ആരോപണത്തിന് പിന്നാലെ ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്രജ്ഞ രാജിവച്ചു. മൂന്ന് വർഷത്തോളമായി മുംബൈയില്‍ കൗണ്‍സില്‍ ജനറലായും കഴിഞ്ഞൊരു വർഷമായി ആക്ടിംഗ് അബാസഡറുമായി സേവനമവുഷ്ഠിക്കുന്ന സാക്കിയ വാർദക് ആണ് രാജിവച്ചത്.കഴിഞ്ഞ ഒരു വർഷത്തോളമായി താൻ വ്യക്തിപരമായി നിരവധി ആക്രമണങ്ങള്‍ക്കും അപകീർത്തികള്‍ക്കും ഇരയാകുന്നുവെന്നും ഇതിനെ തുടർന്നാണ് രാജിയെന്നും വാർദക് എക്സില്‍ കുറിച്ചു. അഫ്ഗാൻ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ ലോകത്തെ അറിയിക്കുന്നതിനും തന്റെ ജോലിയെയും ഇത് സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു. രാജി വച്ചെങ്കിലും മാറ്റത്തിനായി വാദിക്കുന്നതിനുള്ള പ്രതിബദ്ധത…

Read More