Mamata Banerjee Meets Tata Group Chairman N. Chandrasekaran, Sparks Investment Hopes.

KOLKATA, WEST BENGAL – July 9, :West Bengal Chief Minister Mamata Banerjee today held a significant meeting with Tata Group Chairman N. Chandrasekaran at the state secretariat, Nabanna, prompting widespread speculation about new investments in the state. The Trinamool Congress (TMC) confirmed the meeting on its official X (formerly Twitter) handle on Wednesday, sharing an…

Read More

TMC Leader Sentenced to Life Imprisonment in 2021 Post-Poll Violence Rape Case in West Bengal.

MALDA, West Bengal – In a significant verdict, a special court in Malda, West Bengal, has sentenced Rafiqul Islam, a Trinamool Congress (TMC) leader and retired teacher, to life imprisonment for raping a nine-year-old girl. This conviction marks the first case related to the post-2021 election violence in West Bengal to conclude with a conviction…

Read More

BJP Leader Sheikh Bakibullah Found Hanging in West Bengal; Foul Play Suspected.

Hooghly:In a shocking development from West Bengal, Sheikh Bakibullah, the President of the Bharatiya Janata Party’s (BJP) Minority Cell in Hooghly district, was found dead under mysterious circumstances on Friday. His body was discovered hanging from the balcony of his residence in the Goghat area, triggering widespread concern and political tension. Mysterious Death Raises Eyebrows…

Read More

രാജിക്ക് തയ്യാറായി മമത .

കൊല്‍ക്കത്ത: മുഖ്യമന്ത്രിസ്ഥാനം തനിക്ക് വേണ്ടെന്നും ജനതാല്‍പര്യം കണക്കിലെടുത്ത് രാജിവയ്‌ക്കാൻ തയ്യാറെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി.ജൂനിയർ ഡോക്‌ടർമാരുടെ കടുത്ത പ്രതിഷേധം തുടരവെയാണ് വാർത്താസമ്മേളനം വിളിച്ചുചേർത്ത് മമതയുടെ പ്രഖ്യാപനം. ഡോക്‌ടർമാർക്കെതിരെ നടപടിയെടുക്കില്ലെന്ന ഉറപ്പ് പറഞ്ഞ മമത, ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണെന്നും വ്യക്തമാക്കി. തന്റെ സർക്കാർ അപമാനിക്കപ്പെട്ടതായും പ്രതിഷേധങ്ങള്‍ക്ക് രാഷ്‌ട്രീയ നിറം പകർന്നത് സാധാരണ ജനങ്ങള്‍ക്ക് മനസിലായില്ലെന്നും മമത പ്രതികരിച്ചു. സമൂഹമാദ്ധ്യമങ്ങളില്‍ കടുത്ത സർക്കാർ വിരുദ്ധ പ്രചരണം നടക്കുന്നതിനെതിരെയായിരുന്നു മമത സംസാരിച്ചത്. പ്രതിഷേധങ്ങള്‍ക്ക് രാഷ്‌ട്രീയ നിറം പകരുന്നവർക്ക്…

Read More

അപരാജിത ബിൽ അവതരിപ്പിച്ച് മമത ; പ്രതിഷേധിച്ച് ബി ജെ പി .

കൊൽക്കത്ത:ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമണ്‍ ആൻഡ് ചൈല്‍ഡ് ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിച്ചു.അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വനിത ഡോക്ടറുടെ കൊലപാതകത്തില്‍ സർക്കാരിനുണ്ടായ വീഴ്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് നടപടിയെന്ന് ബിജെപി വിമർശിച്ചു. അപരാജിത വുമണ്‍ ആൻഡ് ചൈല്‍ഡ് വെസ്റ്റ് ബെംഗാള്‍ ക്രിമിനല്‍ ലോ അമൻഡ്മെന്‍റ് ബില്‍ 2024 ബംഗാള്‍ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയില്‍ അവതരിപ്പിച്ചത്.യുവഡോക്ടറുടെ…

Read More

ബലാത്സംഗത്തിന് വധശിക്ഷ; 10 ദിവസത്തിനുള്ളില്‍ നിയമം കൊണ്ടുവരും; മമത .

കൊൽക്കത്ത:പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്.തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനാഘോഷത്തിലാണ് മമത ഈ പ്രഖ്യാപനം നടത്തിയത്. ആര്‍ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തൂക്കി കൊല്ലണം. സര്‍ക്കാരിന് ഈ ഒരു നിലപാട് മാത്രമേയുള്ളൂ. പോലീസ്…

Read More

വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി;തൃണമൂല്‍ മന്ത്രി രാജിവച്ചു.

കൊല്‍ക്കത്ത : വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജിവെച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി.പാർട്ടിയിലെ മുതിർന്ന നേതാവും സംസ്ഥാന ജയില്‍ മന്ത്രിയുമായ അഖില്‍ ഗിരിയാണ് രാജിവെച്ചത്. ഉദ്യോഗസ്ഥയെ അപമാനിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മന്ത്രിക്ക് പാർട്ടിയില്‍ നിന്നുള്‍പ്പെടെ കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. സമ്മർദ്ദം ശക്തമായതോടെ പാർട്ടി രാജിവെയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഖില്‍ ഗിരി മന്ത്രിസ്ഥാനം രാജിവെച്ചത്. ജില്ലാ വനംവകുപ്പ് ഓഫീസർ മനീഷ ഷായെ, മന്ത്രി ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്. ‘…

Read More

4/4 ; ദീദി ജയം.

കൊൽക്കത്ത:ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു.ഇതില്‍ മൂന്ന് സീറ്റ് ബിജെപിയുടേതും ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു. മണിക്തല: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി സുപ്തി പാണ്ഡെ വിജയിച്ചു.തൃണമൂല്‍ സിറ്റിങ് സീറ്റായിരുന്നു ഇത്. എംഎല്‍എ ആയിരുന്ന സാധൻ പാണ്ഡെയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് സുപ്തി. റായ്ഗഞ്ച് : തൃണമൂലിന്റെ കൃഷ്ണ കല്യാണി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിയിരുന്നു ഇത്. ഇവിടുത്തെ സിറ്റിങ് എംഎല്‍എ കൃഷ്ണ കല്യാണി തൃണമൂലില്‍ ചേർന്ന് മത്സരിക്കുകയായിരുന്നു….

Read More

ബംഗാൾ അധ്യാപക റിക്രൂട്ട്‌മെൻ്റ് അഴിമതി: 25753 നിയമനങ്ങൾ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സ്‌കൂള്‍ സർവീസസ് കമ്മിഷൻ നിയമന കുംഭകോണ കേസില്‍ മമത ബാനർജി സർക്കാരിന് കനത്ത തിരിച്ചടി.സർക്കാർ സ്‌പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016 ലെ മുഴുവൻ റിക്രൂട്ട്മെന്റ് നടപടികളും കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് സ്റ്റേ ചെയ്യാനുള്ള അപേക്ഷയും കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. 15 ദിവസത്തിനുള്ളില്‍പുതിയ നിയമന നടപടികള്‍ ആരംഭിക്കാനും കോടതി നിർദേശിച്ചു. ഇതോടെ 25,573 അധ്യപക-അനധ്യാപക തസ്‌കികകളിലേക്ക് നല്‍കിയ നിയമനങ്ങള്‍ റദ്ദാക്കപ്പെട്ടു. നാലാഴ്ചയ്ക്കകം നിയമനം കിട്ടിയവർ ഇതുവരെ വാങ്ങിയ ശമ്ബളവും അതിന്റെ 12 ശതമാനം പലിശയും…

Read More

ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറി.

കൊൽക്കത്ത:ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി.ഇന്ന് വൈകുന്നേരം 4.15ന് ഉള്ളില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും ബംഗാള്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്ന് ഇഡി ഡിവിഷന്‍ ബെഞ്ചിന് മുമ്ബാകെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. ചൊവ്വാഴ്ചത്തെ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനം വാദിച്ചെങ്കിലും ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് കോടതി…

Read More